Timely news thodupuzha

logo

പോലീസിനെ കുറിച്ച് പരാതികൾ തുടരുന്നു; സ്ത്രീകൾക്കും കുട്ടികൾക്കും സ്‌റ്റേഷനിൽ പേടിക്കാതെ കയറിച്ചെല്ലാനാകണമെന്ന് കോടതി

കൊച്ചി: കൊളോണിയൽ കാലത്തല്ല, എല്ലാവരും തുല്യരാണെന്ന് ആഹ്വാനംചെയ്യുന്ന മഹത്തായ ഭരണഘടനയുടെ യുഗത്തിലാണ് ജീവിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പോലീസ് സ്‌റ്റേഷനിൽ പേടിക്കാതെ കയറിച്ചെല്ലാനാകണമെന്ന് കോടതി.

പോലീസ് സേനയെ പരിഷ്‌കൃതരാക്കാൻ സ്വീകരിച്ച നടപടികൾ സംസ്ഥാന പോലീസ് മേധാവി അറിയിക്കണമെന്ന് ഹൈക്കോടതി. പോലീസിൻറെ പെരുമാറ്റം സംബന്ധിച്ച് പല നിർദേശങ്ങൾ നൽകിയിട്ടും മോശം പെരുമാറ്റത്തെ കുറിച്ച് ജനങ്ങളുടെ പരാതികൾ തുടരുകയാണ്.

ജനങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പ്രകോപനമുണ്ടായാലും അതേ നാണയത്തിൽ പ്രതികരിക്കുകയല്ല വേണ്ടത്. ഭരണഘടനാനുസൃതമായി, സംസ്‌കാരത്തോടെ പെരുമാറണം. പോലീസുകാരെ പരിഷ്‌കൃതരാക്കുന്നതിന് ആവശ്യമായ നടപടികൾ മേധാവികൾ സ്വീകരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *