Timely news thodupuzha

logo

National

പാലക്കാട് നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന് മുതൽ ആരംഭിക്കും

പാലക്കാട്: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് പാലക്കാട് നിന്ന് ആരംഭിക്കും. ആസ്ത സ്പെഷ്യൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7.10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ കൂടുതൽ സർവീസുകൾ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് നടത്തുമെന്ന് റയിൽവേ നേരത്തെ അറിയിച്ചിരുന്നു. 54 മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുള്ള സർവീസ് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകുന്നേരം തന്നെ കോയമ്പത്തൂർ വഴി പാലക്കാട്ടേക്ക് മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ, …

പാലക്കാട് നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന് മുതൽ ആരംഭിക്കും Read More »

വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചു

ന്യുഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1937 രൂപയായി. നേരത്തെ ഇത് 1924.50 രൂപയായിരുന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അതേസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചതിൽ ആശങ്കയിലാണ് വ്യാപാരികൾ. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക പാചക വാതക വില …

വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചു Read More »

മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് കാണക്കിലെടുത്താകും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. ഈ ബജറ്റോടുകൂടി അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിർമ്മല സീതാരാമൻ എന്ന നേട്ടവും കൈവരിക്കും. ലോക്‌സഭയില്‍ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം എന്നിവ അടങ്ങുന്ന ഒരു …

മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് Read More »

ജ്ഞാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാ​ഗം

വാരാണസി: കോടതിയുത്തരവിനു പിന്നാലെ ജ്ഞാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാ​ഗം. ഇന്നലെയാണ് ജ്ഞാൻവാപി പള്ളി ബേസ്‌മെന്റിലെ നാല്‌ നിലവറകളിൽ ഒന്നായ ‘വ്യാസ്‌ ജി കാ തെഹ്‌ഖാനാ’യിൽ(വ്യാസന്റെ നിലവറ) പൂജകൾ നടത്താൻ വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്. പൂജകൾ നടത്താൻ ഏഴ്‌ ദിവസത്തിനുള്ളിൽ ജില്ലാഅധികൃതർ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മസ്ജിദിൽ പൂജ നടത്തിയത്. കാശി വിശ്വനാഥ്‌ ക്ഷേത്രം ട്രസ്‌റ്റ്‌ ബോർഡ്‌ നിയോ​ഗിച്ച പൂജാരിയാണ്‌ പൂജ നടത്തിയത്. നിലവിൽ ആരാധനയ്ക്ക് അനുമതി നൽകിയ …

ജ്ഞാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാ​ഗം Read More »

ഇ.ഡി അറസ്റ്റിനെതിരെ ഹേമന്ദ് സോറൻ ഹൈക്കോടതിയിൽ

റാഞ്ചി: ഇ.ഡി അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ. റാഞ്ചിയിലെ ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ചുള്ള കേസിൽ ഇന്നലെ രാത്രിയാണ് ഹേമന്ദ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. രാജി വച്ച ഹേമന്ദ് സോറന് പകരം ട്രാൻസ്‌പോർട്ട്‌ മന്ത്രി ചംപൈ സോറൻ പുതിയ മുഖ്യമന്ത്രിയായി. സോറന്റെ ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് അനുഭ റാവത്ത് ചൗധരി എന്നിവരടങ്ങിയെ ബെഞ്ച് അൽപ്പസമയത്തിനുള്ളിൽ പരി​ഗണിക്കും.

ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്; വിശ്വാസി നൽകിയ ഹർജിയിൽ തമിഴ്‌നാട് ഹൈക്കോടതി വിധി

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ കൊടിമരത്തിനപ്പുറത്തേക്ക് അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന ബോർഡ് വയ്ക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ഹിന്ദുക്കൾക്കും അവരുടെ മതം പ്രചരിപ്പിക്കാനും പിന്തുടരാനും അവകാശമുണ്ടെന്നും, ക്ഷേത്രങ്ങൾ പിക്നിക് സ്പോട്ടുകളല്ലെന്നും കോടതി നിരീക്ഷിച്ചു. അരുൾമികു പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും അതിന്‍റെ ഉപക്ഷേത്രങ്ങളിലും പ്രവേശനം ഹിന്ദുക്കൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡി. സെന്തിൽകുമാർ എന്നയാൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി. ശ്രീമതിയുടെ വിധി. തമിഴ്‌നാട് സർക്കാരും സംസ്ഥാന ടൂറിസം വകുപ്പും ഹിന്ദു റിലിജിയസ് ആൻഡ് …

ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്; വിശ്വാസി നൽകിയ ഹർജിയിൽ തമിഴ്‌നാട് ഹൈക്കോടതി വിധി Read More »

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിനു നേരെ കല്ലേറ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബിഹാര്‍- ബംഗാള്‍ അതിര്‍ത്തിയിൽ വച്ച് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം. കല്ലേറിൽ കാറിന്റെ പിന്നിലെ ചില്ല് തകർന്നിട്ടുണ്ട്. തുറന്ന കാറിന് നേരെയായിരുന്നു ആക്രമണം. രാഹുലിന്റെ യാത്ര തകര്‍ക്കാനും രാഹുലിനെ ആക്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു കല്ലേറ് ഉണ്ടായതെന്നാണ് കോൺഗ്രെസിന്റെ ആരോപണം. രാഹുലിന്റെ കാറിന് മാത്രമല്ല, മറ്റു നേതാക്കളുടെ കാറുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. രാഹുലിന്റെ കാറിന് നേരെ തുടര്‍ച്ചയായി കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുലിന് സുരക്ഷ …

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിനു നേരെ കല്ലേറ് Read More »

സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തിന്‌ സി.പി.ഐ.എമ്മിന്റെ പിന്തുണ

തിരുവനന്തപുരം: ഫെഡറൽ തത്വം മറികടന്ന്‌ കേരളത്തോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന വിവേചനം, അവകാശം നിഷേധിക്കൽ എന്നിവയ്‌ക്കെതിരെ എട്ടിന്‌ സംസ്ഥാന സർക്കാർ ഡൽഹിയിൽ നടത്തുന്ന സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി. കേരളത്തിന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്‌തു. ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളുടെ പ്രവർത്തനത്തെക്കുറിച്ച്‌ ആശങ്കകൾ പരിഹരിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പോളിങ്‌ ബൂത്തിൽ വോട്ടിങ്‌ യൂണിറ്റ്‌, കൺട്രോൾ യൂണിറ്റ്‌, വിവിപാറ്റ് എന്നിവ ഉണ്ടായിരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ.എം രാജ്യവ്യാപകമായി പ്രചാരണം നടത്തും. കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവിപാറ്റിന്റെ 50 …

സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തിന്‌ സി.പി.ഐ.എമ്മിന്റെ പിന്തുണ Read More »

മുംബൈയിൽ സ്‌കൂൾ വിദ്യാർഥി സഹപാഠിയെ കത്തികൊണ്ട് ആക്രമിച്ചു

മുംബൈ: മുംബൈയിൽ സഹപാഠിയെ കത്തികൊണ്ട് ആക്രമിച്ചതിന് ഹൈസ്‌കൂൾ വിദ്യാർഥിക്കെതിരെ കേസ്. നഗരത്തിലെ പവായ് ഹൈസ്‌കൂളിലെ 14 വയസ് വിദ്യാർത്ഥിക്കെതിരെയാണ് സക്കിനാക്ക പോലീസ് വധ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്, കത്തികൊണ്ട് ആക്രമിച്ചതിനാൽ ഇരയുടെ കവിളിലും പുറകിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജനുവരി 28നാണ് കേസിനസ്പദമായ സംഭവം നടന്നത്. പോലിസ് അന്വേഷണത്തിൽ ഇരുവരും ഒരാഴ്ച്ച മുമ്പ് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം ഉച്ചയ്ക്ക് ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സ്കൂൾ ഗ്രൗണ്ടിൽ കാണാൻ തീരുമാനിച്ചിരുന്നതായി പോലീസിന് വിവരം …

മുംബൈയിൽ സ്‌കൂൾ വിദ്യാർഥി സഹപാഠിയെ കത്തികൊണ്ട് ആക്രമിച്ചു Read More »

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇതിനിടെ നടന്ന വെടിവെപ്പിൽ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ്, ക്യാംങ്ങ് പോപ്പി എന്നിവിടങ്ങളിലായാണ് അക്രമിസംഘം വെടിയുതിർത്തത്. രണ്ട് പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന സംഘര്‍ഷത്തിൽ ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. മരിച്ചവരുടെ വിവരം ലഭിച്ചിട്ടില്ല. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് അറിയിക്കുന്നത്. …

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു Read More »

വിവാഹ തട്ടിപ്പ്; പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ കോടതി

മുംബൈ: നാല് വിവാഹം ചെയ്തത് മറച്ചു വെച്ച് വീണ്ടും കല്യാണം കഴിച്ച കേസിൽ വഞ്ചന കുറ്റത്തിന് അറസ്റ്റിലായ യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. ഒരു മാട്രിമോണിയൽ സൈറ്റിൽ ഇയാളുടെ പ്രൊഫൈൽ കണ്ടാണ് വിവാഹം കഴിച്ചതെന്നും അതിൽ മുമ്പ് വിവാഹം കഴിച്ച വിവരം മറച്ചു വെച്ചതായും ഭാര്യയുടെ പരാതിയിൽ പറയുന്നു. പരാതിക്കാരി 2022 ഏപ്രിലിൽ കണ്ടുമുട്ടുകയും , 2022 ജൂൺ 15ന് …

വിവാഹ തട്ടിപ്പ്; പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ കോടതി Read More »

പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയ യു.ഡി.എഫിനെ എഴുന്നേറ്റ് നിന്ന് ആദരിക്കണം: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയതിന് എല്ലാവരും എഴുന്നേറ്റ് നിന്ന് യുഡിഎഫിന് ആദരവര്‍പിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് പിന്‍വാതില്‍ ശ്രമങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ ഗുരുതര വെളിപ്പെടുത്തലിനെക്കുറിച്ചും കടകംപള്ളി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിയും ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ വൈ.വി റെഡ്ഡിയും നടത്തിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് അന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറി ആയിരുന്ന ബി.വി.ആര്‍ സുബ്രഹ്മണ്യമാണെന്ന് കടകംപള്ളി കൂട്ടിച്ചേര്‍ത്തു. …

പേരിനെങ്കിലും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ മനസുകാട്ടിയ യു.ഡി.എഫിനെ എഴുന്നേറ്റ് നിന്ന് ആദരിക്കണം: കടകംപള്ളി സുരേന്ദ്രന്‍ Read More »

ചണ്ഡിഗഢിൽ മേയർ സ്ഥാനം പിടിച്ച് ബി.ജെ.പി

ചണ്ഡിഗഢ്: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും വിജയം തേടി ബി.ജെ.പി. എട്ടു വോട്ടുകൾ അസാധുവായതോടെയാണ് ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരത്തിലേറിയത്. ബി.ജെ.പിയുടെ മനോജ് കുമാർ സോങ്കർ 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി കുൽദീപ് കുമാറിന് 12 വോട്ടുകൾ മാത്രമേ നേടാൻ ആയുള്ളൂ. കോർപ്പറേഷനിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ചാണ് ബി.ജെ.പിയെ നേരിട്ടത്. എന്നാൽ എട്ടു വോട്ട് അസാധുവായി പ്രഖ്യാപിച്ച വരണാധികാരിയുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് എഎപി- കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. …

ചണ്ഡിഗഢിൽ മേയർ സ്ഥാനം പിടിച്ച് ബി.ജെ.പി Read More »

ജോലിക്ക് ഭൂമി അഴിമതിക്കേസ്; ആർ.ജെ.ഡി നേതാവ് ഇ.ഡിക്കു മുന്നിൽ ഹാജരായി

പറ്റ്ന: ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാവിലെ 11 മണിയോടെയാണ് തേജസ്വി ഇ.ഡി ഓഫിസിൽ എത്തിയത്. തിങ്കളാഴ്ച ഇതേക്കേസിൽ ലാലു പ്രസാദ് യാദവിനെ ഇ.ഡി 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിതീഷ്കുമാർ എൻഡിഎയിലേക്ക് തിരിച്ചു പോയതോടെ ബിഹാറിൽ ആർ.ജെ.ഡി – ജെ.ഡി(യു) മഹാസഖ്യ സർക്കാർ വീണിരുന്നു. അതിനു പിന്നാലെയാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി ഇ.ഡിക്കു മുന്നിൽ ഹാജരായിരിക്കുന്നത്. റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ …

ജോലിക്ക് ഭൂമി അഴിമതിക്കേസ്; ആർ.ജെ.ഡി നേതാവ് ഇ.ഡിക്കു മുന്നിൽ ഹാജരായി Read More »

ഹനുമാൻ പതാക വിവാദത്തിൽ കർണാടകയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മാണ്ഡ്യ: കർണാടകയിലെ കെരഗോഡിൽ ഹനുമാൻ പതാക നീക്കി ദേശീയ പതാക ഉയർത്തിയതിനെതിരേ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. അതിനിടെ ദേശീയ പതാക മാത്രം ഉയർത്താൻ അനുവാദമുള്ള കൊടിമരത്തിൽ ഹനുമാൻ പതാക നാട്ടുവാൻ അനുവാദം കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡെവലപ്മെന്‍റ് ഓഫിസറെ സസ്പെൻഡ് ചെയ്തു. മാണ്ഡ്യ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെയ്ക് തൻവീർ ആസിഫാണ് സസ്പെൻഷന് ഉത്തരവിട്ടത്. ഹനുമാന്‍റെ ചിത്രമുള്ള പതാക എടുത്തുമാറ്റി ദേശീയ പതാക ഉയർത്തിയതിനു പിന്നാലെ കർണാടകയിലെ കെരഗോഡുവിൽ സംഘർഷം രൂക്ഷമായിരുന്നു. പ്രദേശത്ത് …

ഹനുമാൻ പതാക വിവാദത്തിൽ കർണാടകയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥന് സസ്പെൻഷൻ Read More »

മത്സ്യബന്ധന കപ്പൽ മോചിപ്പിച്ചു, പാകിസ്ഥാൻ പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ നാവിക സേന

കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 19 പാകിസ്ഥാൻ പൗരന്മാരെയും സേന രക്ഷപ്പെടുത്തി. അൽ നെമിയെന്ന കപ്പലിനെയാണ് ഇന്ത്യയുടെ ഐ.എൻ.എസ് സുമിത്രയെന്ന യുദ്ധ കപ്പലാണ് രക്ഷാ പ്രവർത്തനത്തിനായി നേതൃത്വം നൽകിയത്. ആയുധവുമായി കപ്പൽ റാഞ്ചിയ 11 കൊള്ളക്കാരെ സേന കസ്റ്റഡിയിലെടുത്തു. കൊച്ചി തീരത്തു നിന്ന് 800 മീറ്റർ അകലെയായിരുന്നു സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ നാവിക സേന വിജയകരമായി പൂർത്തിയാക്കുന്ന രണ്ടാമത്തെ ആന്‍റി പൈറസി ഓപ്പറേഷനാണിത്. മറൈൻ കമാൻഡോകളും …

മത്സ്യബന്ധന കപ്പൽ മോചിപ്പിച്ചു, പാകിസ്ഥാൻ പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ നാവിക സേന Read More »

ലാലു പ്രസാദ് യാദവ് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകും

പറ്റ്ന: ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകും. തിങ്കളാഴ്ച 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി ലാലുവിന് സമൻസ് നൽകിയിരുന്നത്. ലാലുവിനെ ചോദ്യം ചെയ്യുന്നതിനായി ഇഡി സംഘം പറ്റ്നയിൽ എത്തിയിട്ടുണ്ട്. ലാലുവിന്‍റെ മകനു മഹാസഖ്യ സർക്കാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനോട് ജനുവരി 30ന് ഇഡിക്കു മുന്നിൽ ഹാജരാകാനും സമൻസ് നൽകിയിട്ടുണ്ട്. ജെഡി(യു) നേതാവ് നിതീഷ് കുമാർ എൻഡിഎയിലേക്ക് തിരിച്ചു പോയതോടെ ബിഹാറിലെ ആർജെഡി- ജെഡി(യു) …

ലാലു പ്രസാദ് യാദവ് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകും Read More »

യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ചുറ്റിക കൊണ്ട് തലക്ക് അടിയേറ്റാണ് മരിച്ചത്

ന്യൂയോർക്ക്: ലഹരിക്കടിമയായ ഭവന രഹിതൻറെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. എം.ബി.എ വിദ്യാർഥിയും ഹരിയാന സ്വദേശിയുമായ വിവേക് സൈനിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഭവന രഹിതനും ലഹരിക്ക് അടിമയുമായ ജൂലിയൻ ഫോൽക്നെറാണ് വിവേകിനെ ചുറ്റിക കൊണ്ട് 50 തവണയോളം തുടർച്ചയായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിൻറെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 25കാരനായ വിവേക് ജോർജിയയിലെ ലിത്തോനിയയിൽ ഒരു സ്റ്റോറിൽ പാർട് ടൈം ക്ലർക്കായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭവന രഹിതനായി അലഞ്ഞു നടന്നിരുന്ന ജൂലിയന് സ്റ്റോറിൽ …

യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ചുറ്റിക കൊണ്ട് തലക്ക് അടിയേറ്റാണ് മരിച്ചത് Read More »

ഇടക്കാല ബജറ്റ് അവതരണം, സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര ​ഗവൺമെന്റ്

ന്യൂഡൽഹി: ഇടക്കാല ബജറ്റ് അവതരണത്തിനു മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. പാർലമെൻറ് സെഷനുകൾക്കു മുന്നോടിയായി കേന്ദ്ര സർക്കാർ സഭയിലെ പ്രധാന പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്താറുണ്ട്. ഇതിൻറെ ഭാഗമായാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ജനുവരി 31 മുതൽ ഫെബ്രുവരി ഒമ്പത് വരെയാണ് പാർലമെൻറ് സെഷൻ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണ് വരാൻ ഇരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലേറുന്ന പുതിയ സർക്കാർ ആയിരിക്കും …

ഇടക്കാല ബജറ്റ് അവതരണം, സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര ​ഗവൺമെന്റ് Read More »

ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിയിൽ ഇ.ഡി

ന്യൂഡൽഹി: ഝാർ‌ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഡൽഹിയിലെ വസതി സന്ദർശിച്ച് ഇ.ഡി സംഘം. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് സംഘം എത്തിയിരിക്കുന്നത്. കള്ളപ്പണ കേസിൽ കഴിഞ്ഞ 20ന് റാഞ്ചിയിലെ വസതിയിൽ വച്ച് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതിനു പുറകേ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സോറന് സമൻസും നൽകിയിട്ടുണ്ട്. എന്നാൽ, ഹാജരാകുന്നത് എന്നാണെന്ന് സോറൻ ഇ.ഡിയെ അറിയിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു ഹാജരാകുന്നതുമായി ബന്ധപ്പെട്ട നിയമ വിദഗ്ധരുടെ നിർദേശങ്ങൾക്കായി സോറൻ ഡൽഹി സന്ദർശിച്ചിരുന്നു. അതിനിടെയാണ് ഇ.ഡി സംഘം …

ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിയിൽ ഇ.ഡി Read More »

ഏഴ് ദിവസത്തിനകം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂർ

ന്യൂഡൽഹി: ഏഴു ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശാന്തനു ഠാക്കൂർ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ കാക്ദ്വീപിൽ നടന്ന പൊതു സമ്മേളനത്തിനിടെ ആണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം. ദേശീയ പൗരത്വ നിയമം എന്നത് രാജ്യത്തെ നിയമമാണ്. ആർക്കും അത് തടയാനാവില്ല. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അഭയാർഥികളായ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാമക്ഷേത്രം ഇതിനകം അനാച്ഛാദനം ചെയ്തു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ പൗരത്വ ഭേദഗതി …

ഏഴ് ദിവസത്തിനകം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂർ Read More »

പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് പൂട്ടിക്കാൻ എല്ലാവരും ഒപ്പം നിൽക്കണമെന്ന്‌ സംഘപരിവാർ നേതാവ് രവി പദ്വാൾ

ന്യൂഡൽഹി: അയോധ്യ ക്ഷേത്രോദ്‌ഘാടനച്ചടങ്ങ്‌ നടക്കവേ ക്യാമ്പസിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിച്ച പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളെ ആക്രമിച്ചതിന്‌ പിന്നാലെ ഭീഷണി തുടർന്ന്‌ സംഘപരിവാർ. കേരളം, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ഭിക്ഷാടകരെന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചതിനു പുറമേ സ്ഥാപനം പൂട്ടിക്കാൻ എല്ലാവരും ഒപ്പം നിൽക്കണമെന്ന്‌ സംഘപരിവാർ നേതാവായ രവി പദ്വാൾ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌തു. വിദ്യാർഥികൾ മയക്കുമരുന്നിന്‌ അടിമകളാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെപേരിൽ മോശം കാര്യങ്ങൾ ചെയ്യുകയാണെന്നും ഇയാൾ ആരോപിച്ചു. സമസ്ത ഹിന്ദു ബാന്ധവ് സമാജിക് സൻസ്തയും …

പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് പൂട്ടിക്കാൻ എല്ലാവരും ഒപ്പം നിൽക്കണമെന്ന്‌ സംഘപരിവാർ നേതാവ് രവി പദ്വാൾ Read More »

ഏഴ് എം.എൽ.എമാർക്ക് ബി.ജെ.പിയുടെ 25 കോടി വാഗ്‌ദാനമെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: ഏഴ് ആംആദ്മി എം.എൽ.എമാർക്ക് പാർട്ടി വിടാനായി ബി.ജെ.പി 25 കോടി വാ​ഗ്ദാനം ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ ബി.ജെ.പി ഓപ്പറേഷൻ താമര 2.0 നടത്തുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു. സർക്കാരിനെ താഴെയിറക്കാൻ ഏതു തരത്തിലുള്ള മാർ​ഗവും സ്വീകരിക്കുകയാണ് ബി.ജെ.പിയെന്നും കെജ്‌രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ സംസ്ഥാനങ്ങളിൽ ഭരണമുറപ്പിക്കാനായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമായാണ് ഡൽ​ഹിയിലും ഓപ്പറേഷൻ താമര നടത്തുന്നത് തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശേഷം സർക്കാരിനെ താഴെയിറക്കുമെന്നും അതുകൊണ്ട് ബി.ജെ.പിയിലേക്ക് വരാനും …

ഏഴ് എം.എൽ.എമാർക്ക് ബി.ജെ.പിയുടെ 25 കോടി വാഗ്‌ദാനമെന്ന് കെജ്‌രിവാൾ Read More »

നിതീഷ്കുമാർ ഞായറാഴ്ച രാജി വച്ചേക്കും

പറ്റ്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാർ ഞായറാഴ്ച രാജി സമർപ്പിച്ചേക്കും. രണ്ടു വർഷം നീണ്ടു നിന്ന ആർ.ജെ.ഡി സഖ്യം അവസാനിപ്പിച്ചു കൊണ്ട് ബിജെപിയിലേക്ക് തിരിച്ചു വരുന്നതിന്‍റെ ഭാഗമായാണ് രാജി. അതേ ദിവസം തന്നെ ജെ.ഡി(യു) – ബി.ജെ.പി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് അഭ്യൂഹം. രാവിലെ 10ന് രാജി സമർപ്പിച്ചതിനു ശേഷം വൈകിട്ട് നാലിന് പുതിയ സർക്കാരിന്‍റെ മുഖ്യമന്ത്രിയായി അധികാരത്തിലേറാനാണ് നിതീഷ് തീരുമാനിച്ചിരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ബിഹാറിലെ മഹാസഖ്യം തകർച്ചയുടെ വക്കിലാണെന്നും …

നിതീഷ്കുമാർ ഞായറാഴ്ച രാജി വച്ചേക്കും Read More »

ഇഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസിൻറെ ലീഡ്

ഹൈദരാബാദ്: ഇഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 190 റൺസിൻറെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം രാവിലെ 421/7 എന്നനിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് 15 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 റൺസാണ് നേടിയിരുന്നത്. 81 റൺസുമായി കളി തുടങ്ങിയ രവീന്ദ്ര ജഡേജയെ 87 റൺസിൽ വച്ച് ജോ റൂട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പന്ത് ബാറ്റ് ആൻഡ് പാഡ് ആണെന്നു സംശയമുണ്ടായിരുന്നെങ്കിലും റീപ്ലേയിൽ …

ഇഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസിൻറെ ലീഡ് Read More »

ന്യൂഡൽഹിയിൽ വീടിനു തീ പിടിച്ച് പിഞ്ചു കുഞ്ഞുൾപ്പെടെ നാലു മരണം

ന്യൂഡൽഹി: വീടിനു തീ പിടിച്ച് ഒമ്പത് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം നാല് പേർ മരണപ്പെട്ടു. ഡൽഹിയിലെ ഷഹ്ദാര പ്രദേശത്തെ നാലു നില വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തീ പിടിത്തമുണ്ടായത്. അവശ നിലയിലായ രണ്ടു പേർ ചികിത്സയിലാണ്. തീ പടർന്നതിനെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് നാലു പേരും മരിച്ചത്. അഞ്ച് അഗ്നിരക്ഷാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. വീടിന്‍റെ ഒന്നാം നിലയിൽ സൂക്ഷിച്ചിരുന്ന റബ്ബർ കട്ടിങ് മെഷീൻ അടക്കമുള്ളവയ്ക്കാണ് ആദ്യം തീ പിടിച്ചത്. …

ന്യൂഡൽഹിയിൽ വീടിനു തീ പിടിച്ച് പിഞ്ചു കുഞ്ഞുൾപ്പെടെ നാലു മരണം Read More »

നിതീഷ് കുമാറിന്റെ എൻ.ഡി.എ നീക്കത്തിനു പിന്നാലെ ബിഹാറിൽ നിർവാഹക സമിതി ‍യോഗം വിളിച്ച് ബി.ജെ.പി‌

പറ്റ്ന: ജെ.ഡി.യു നേതാവ് നിതീഷ് കുമാറിൻറെ ചുവടുമാറ്റത്തിനിടെ ബിഹാറിൽ എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം വിളിച്ച് ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായാണ് യോഗം. ബി.ജെ.പി സംസ്ഥാന യൂണിറ്റ് മേധാവി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലാണ് യോഗം. എന്നാൽ സംസ്ഥാനത്ത് പാർട്ടി നിതീഷിനൊപ്പം വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തയോട് പ്രതികരിക്കാൻ പാർട്ടി നേതാക്കൾ തയാറായില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായി ഒരു വാതിലും അടഞ്ഞു കിടക്കില്ലെന്ന് മുതിർന്ന നേതാവ് സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടു. അതേ സമയം പുതിയ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുന്നതിനായി പർണിയയിൽ …

നിതീഷ് കുമാറിന്റെ എൻ.ഡി.എ നീക്കത്തിനു പിന്നാലെ ബിഹാറിൽ നിർവാഹക സമിതി ‍യോഗം വിളിച്ച് ബി.ജെ.പി‌ Read More »

ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ മകനെ കൊന്ന് കനാലിൽ‌ തള്ളിയ കേസ്; ഒരാളെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണറുടെ മകനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ ഒരാൾ പിടിയിൽ. അസിസ്റ്റന്‍റ് കമ്മിഷണർ യഷ്പാലിന്‍റെ മകനും ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനുമായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കേസിൽ ലക്ഷ്യയുടെ സഹപ്രവർത്തകനും അഭിഭാഷകനുമായ അഭിഷേകാണ് പിടിയിലായത്. പ്രധാന പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കോടതിയിലെ ക്ലർക്കും സുഹൃത്തുമായ വികാസ് ഭരദ്വാജിൽ നിന്ന് ലക്ഷ്യം പണം കടം വാങ്ങിയിരുന്നു. പണം തിരികെ കൊടുക്കാൻ ലക്ഷ്യ വിസമ്മതിച്ചത് വൈരാഗ്യത്തിന് കാരണമായി. ജനുവരി 22ന് …

ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ മകനെ കൊന്ന് കനാലിൽ‌ തള്ളിയ കേസ്; ഒരാളെ അറസ്റ്റ് ചെയ്തു Read More »

സംവരണ ഓർഡിനൻസിന്‍റെ കരട് പുറത്തു വിട്ടു

മുംബൈ: മഹാരാഷ്ട്ര സർക്കാർ സംവരണ ഓർഡിനൻസിന്‍റെ കരട് പുറത്തു വിട്ടതിനു പിന്നാലെ മറാഠാ പ്രക്ഷോഭം അവസാനിപ്പിച്ച് പ്രക്ഷോഭകാരികൾ. മറാഠക്കാർക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന്‍റെ കരട് പുറത്തു വിട്ടതിനാൽ പ്രക്ഷോഭം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ അറിയിച്ചു. ഇതോടെ നവി മുംബൈയിൽ പ്രക്ഷോഭകർ നൃത്തം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നകതിനിടെ മറാഠാ പ്രക്ഷോഭം ശക്തമായത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മഹാരാഷ്ട്രയുടെ മൂന്നിൽ ഒന്ന് ജനസംഖ്യയും മറാഠകളാണ്. കൃഷി ഉപജീവനമാർഗമായി …

സംവരണ ഓർഡിനൻസിന്‍റെ കരട് പുറത്തു വിട്ടു Read More »

നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുളള സാധ്യതകള്‍ സജീവമായി. ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി നിതീഷ് കുമാര്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വരെയുളള പൊതുപരിപാടികള്‍ നിതീഷ് റദ്ദാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കെ, നിതീഷ് കുമാറിനെയും ജെ.ഡി.യുവിനെയും പാളയത്തിലെത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം. എന്‍.ഡി.എയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ബിഹാറില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള …

നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന Read More »

റിപ്പബ്ലിക്ദിനം ആഘോഷിച്ച് രാജ്യം, പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രമർപ്പിച്ചു

ന്യൂഡൽഹി: 75ആം റിപ്പബ്ലിക്ദിന ആഘോഷത്തിൻറെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ഉടൻ ആരംഭിക്കും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോ ആണ് വിശിഷ്ടാതിഥി. റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്ന 80 ശതമാനവും വനിതകളാണ്. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമേ ഫ്രാൻസിൻറെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ 100 …

റിപ്പബ്ലിക്ദിനം ആഘോഷിച്ച് രാജ്യം, പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രമർപ്പിച്ചു Read More »

അയോധ്യ രാമ ക്ഷേത്രത്തിൽ ആദ്യദിനം ലഭിച്ചത് 3.17 കോടി

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്കു ശേഷമുളള ആദ്യ ദിനം അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ചത് 3.17 കോടി രൂപ. 10 സംഭാവനാ കൗണ്ടറുകളാണ് ക്ഷേത്രത്തിൽ തുറന്നത്. ഈ കൗണ്ടറുകളിലൂടെയും ഓൺലൈനിലുമാണു സംഭാവനകൾ ലഭിച്ചതെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര. അഞ്ച് ലക്ഷം പേരാണ് ചൊവ്വാഴ്ച ദർശനം നടത്തിയത്. ബുധനാഴ്ചയും അഞ്ച് ലക്ഷത്തിലേറെ പേരെത്തി. തിരക്കൊഴിവാക്കാൻ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം. ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ഭക്തർക്ക് വേണ്ട സഹായങ്ങൾ ഏർപ്പെടുത്താനും പിന്തുണ നൽകാൻ ആർ.എസ്.എസ് പ്രവർത്തകരോട് …

അയോധ്യ രാമ ക്ഷേത്രത്തിൽ ആദ്യദിനം ലഭിച്ചത് 3.17 കോടി Read More »

റിപ്പബ്ലിക് ദിനാഘോഷം; രാജ്യത്ത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഇന്ന് 75ആം റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായികനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മുഖ്യാതിഥിയായി എത്തുക. പരേഡ് നടക്കുന്ന കര്‍ത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. സേനകളുടെ മാര്‍ച്ച് കടന്നുപോകുന്ന കര്‍ത്തവ്യപഥ് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താല്‍ക്കാലിക ബാരിക്കേഡുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയില്‍ ഏര്‍പ്പെടുത്തി. കമാന്‍ഡോകള്‍, ദ്രുത കര്‍മ്മ സേന …

റിപ്പബ്ലിക് ദിനാഘോഷം; രാജ്യത്ത് കനത്ത സുരക്ഷ Read More »

സാമ്പത്തിക പ്രതിസന്ധി, ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര നടപടികൾ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ കടുത്ത എതിർപ്പ്‌ അവഗണിച്ചാണ്‌ സുപ്രീംകോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ മുൻവിധി കൂടാതെ ഒരാഴ്‌ചയ്‌ക്കുള്ളിൽ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ കെ.വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു. തുടർന്ന്‌ കേരളം സമർപ്പിച്ച ഒറിജിനൽ സ്യൂട്ടും ഇടക്കാല ഉത്തരവ്‌ തേടിയുള്ള അപേക്ഷയും പരിഗണിക്കുന്നത്‌ സുപ്രീംകോടതി ഫെബ്രുവരി പതിമൂന്നിലേക്ക്‌ മാറ്റി. വ്യാഴാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾത്തന്നെ അടിയന്തരമായി ഇടക്കാല …

സാമ്പത്തിക പ്രതിസന്ധി, ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി Read More »

ഭവതാരിണി ഇളയരാജ അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസ്സായിരുന്നു. സംഗീതജ്ഞൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ വച്ചായിരുന്നു മരണം. ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടു വരും. മലയാളത്തിൽ അടക്കം നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ ഭവതാരിണി പാടിയിട്ടുണ്ട്. 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. കളിയൂഞ്ഞാലെന്ന മലയാളം സിനിമയിൽ ഭവതാരിണി ആലപിച്ച കല്യാണപ്പല്ലക്കിൽ വേളിപ്പയ്യനെന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ നിരവധി ചിത്രങ്ങൾ …

ഭവതാരിണി ഇളയരാജ അന്തരിച്ചു Read More »

തമിഴ്നാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 4 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. അപകടത്തിൽ എട്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷവും പരുക്കേറ്റ് ചികിത്സയിലിരിക്കുന്നവർക്ക് 50000 രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബുധനാഴ്ച ധർമ്മപുരി ജില്ലയിലെ തൊപ്പൂർ ഘട്ട് റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്തു വന്നു. അതവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുകയും പിന്നാലെയെത്തിയ വാഹനങ്ങളും അപകടത്തിൽപ്പെടുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നിൽ പോവുകയായിരുന്ന ലോറിയിൽ ഇടിച്ചു. …

തമിഴ്നാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 4 പേർ മരിച്ചു Read More »

അതിശൈത്യത്തെ തുടർന്ന് ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: അതിശൈത്യത്തിന്‍റെ പിടിയിലമർന്ന ഉത്തരേന്ത്യയിൽ അടുത്ത നാല് ദിവസത്തേക്ക് ആറ് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശൈത്യത്തിന്‍റെയും ശീതക്കാറ്റിന്‍റെയും പശ്ചാത്തലത്തിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളിൽ ജനുവരി 28 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് ജനുവരിയിൽ ഇതുവരെ 5 ശൈത്യതരംഗ ദിവസങ്ങളാണ് അനുഭവപ്പെട്ടത്. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നാണ് റിപ്പോർട്ട്. അതേസമയം, ഡൽഹിയിൽ ഓറഞ്ച് …

അതിശൈത്യത്തെ തുടർന്ന് ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു Read More »

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര്‍ അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോ​ഗസ്ഥരും

ന്യൂഡൽഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തിൽ നിന്നുള്ള 11 പേർക്ക് ലഭിച്ചു. ശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എ.ഡി.ജി.പി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐ.ജി എ അക്ബര്‍, എസ്.പിമാരായ ആര്‍.ഡി അജിത്, വി സുനില്‍കുമാര്‍, എ.സി.പി ഷീന്‍ തറയില്‍, ഡി.വൈ.എസ്.പി സി.കെ …

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര്‍ അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോ​ഗസ്ഥരും Read More »

താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം

ന്യൂഡൽഹി: ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചെന്ന വാർത്തകൾ തള്ളി താരം. ബുധനാഴ്ച രാത്രിയോടെയാണ് താരം വിരമിച്ചെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മേരി കോം വിശദീകരിച്ചു. അസമിലെ ദിബ്രുഗഢ് സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോഗ്രാമിൽ വെച്ചായിരുന്നു മേരി കോമിന്‍റെ പ്രതികരണം. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ …

താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം Read More »

കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന്‌ 
പരിഗണിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കേരളം നൽകിയ സ്യൂട്ട്‌ സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും. ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ കെ.വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ്‌ ഹർജി പരിഗണിക്കുക. കഴിഞ്ഞ തവണ സ്യൂട്ട്‌ പരിഗണിച്ച കോടതി, അറ്റോണി ജനറലിന്റെ ഓഫീസ്‌ മുഖേന കേന്ദ്രസർക്കാരിന്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചിരുന്നു. വായ്‌പാ പരിധി വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ ഇടപെടൽ ഹർജിയും കേരളം സമർപ്പിച്ചിട്ടുണ്ട്‌. കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബൽ, സ്റ്റാൻഡിങ് കോൺസൽ സി.കെ …

കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന്‌ 
പരിഗണിക്കും Read More »

സുപ്രീംകോടതി ജഡ്ജിയായി പ്രസന്ന വരാലേ ചുമതലയേറ്റു

ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്തു ചുമതലയേറ്റു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരിൽ ഏറ്റവും സീനിയറും പട്ടികജാതിയിൽനിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് ജസ്റ്റിസ് പ്രസന്ന വരാലേ. ഈ മാസം 19നാണ് ജസ്റ്റിസ് പ്രസന്ന ബി വരാലേയെ സുപ്രീംകോടതിയിലേക്ക് ഉയർത്തുവാൻ ചീഫ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഡ് നേതൃത്വം നൽകിയ കൊളീജിയം യോഗം ശുപാർശ ചെയ്തത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഡിസംബർ 25ന് വിരമിച്ചതിനെ തുടർന്നുണ്ടായ …

സുപ്രീംകോടതി ജഡ്ജിയായി പ്രസന്ന വരാലേ ചുമതലയേറ്റു Read More »

ഗ്രാമീണ ബന്ദ്‌ 
 വൻ വിജയമാക്കുക, സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: ഫെബ്രുവരി 16ന്‌ നടത്തുന്ന ഗ്രാമീണബന്ദും വ്യവസായമേഖലാ പണിമുടക്കും വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ സംയുക്ത കിസാൻ മോർച്ചയും(എസ്‌.കെ.എം) കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദിയും ആഹ്വാനം ചെയ്‌തു. വിദ്യാർഥികൾ, യുവജനങ്ങൾ, വനിതകൾ, ചെറുകിട വ്യാപാരികൾ, മാധ്യമപ്രവർത്തകർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലുള്ളവരും പ്രക്ഷോഭം വിജയിപ്പിക്കാൻ രംഗത്തിറങ്ങണം. റിപ്പബ്ലിക് ദിനത്തിൽ ജില്ലാകേന്ദ്രങ്ങളിൽ എസ്‌.കെ.എം പ്രഖ്യാപിച്ച ട്രാക്‌ടർ/വാഹന റാലികൾക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മൊത്തം കൃഷിച്ചെലവുകൾക്ക്‌ പുറമേ 50 ശതമാനം ലാഭവും …

ഗ്രാമീണ ബന്ദ്‌ 
 വൻ വിജയമാക്കുക, സംയുക്ത കിസാൻ മോർച്ച Read More »

യു.എ.ഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണം പിന്‍വലിച്ചു

യു.എ.ഇ: ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് യു.എ.ഇ കമ്പനികളിൽ ജോലി ചെയ്യുന്നതിനുള്ള തൊഴിൽ വിസ നൽകുന്നത് താത്കാലികമായി നിയന്ത്രിച്ച സർക്കാർ തീരുമാനം പിന്‍വലിച്ചു. എന്നാൽ, വിസ ചട്ടങ്ങളിൽ പൊതുവായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഏതെങ്കിലും രാജ്യക്കാർക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് യുഎഇ സർക്കാർ നൽകുന്ന വിശദീകരണം. പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യു.എ.ഇയിലെ സ്ഥാപനങ്ങളിൽ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ, 20 ശതമാനം ജീവനക്കാർ മറ്റേതെങ്കിലും …

യു.എ.ഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണം പിന്‍വലിച്ചു Read More »

മണിപ്പൂരിൽ സംഘർഷം, സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു

ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസ് ജവാൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു. ഇൻഡോ – മ്യാൻമാർ അതിർത്തിയിലായിരുന്നു സംഘർഷം. സംഭവത്തിൽ ആറ് ജവാൻമാർക്ക് പരുക്കേറ്റു. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിവെച്ചത്. തുടർന്ന് ജീവനൊടുക്കുകയായിരുന്നു. മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിന്‍റെ ഭാഗമാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. കുക്കി വിഭാഗത്തിൽപ്പെട്ട‍യാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അതേസമയം സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിൾസ് …

മണിപ്പൂരിൽ സംഘർഷം, സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു Read More »

മിരാ റോഡിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു

മുംബൈ: കനത്ത സുരക്ഷാ വിന്യാസത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് മിരാ റോഡിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചത്. അയോധ്യയിലെ രാമ മന്ദിർ പ്രാൺ പ്രതിഷ്ഠാ ആഘോഷങ്ങൾക്കിടെ മീരാ റോഡ് മേഖലയിൽ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് ബുൾഡോസർ നടപടി. സംഘർഷത്തെ തുടർന്ന് പൊലീസ് കർശന നിരീക്ഷണം നടത്തുകയും നയാ നഗർ മേഖലയിൽ ഫ്‌ളാഗ് മാർച്ചും നടത്തുകയും ചെയ്തു. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നതായും അധികൃതർ അറിയിച്ചിരുന്നു. മീരാ ഭൈന്ദർ മുനിസിപ്പൽ കോർപ്പറേഷൻ നടപ്പാതയിലെ താത്കാലിക കടകളും ഉൾപ്പെടെ …

മിരാ റോഡിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു Read More »

വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ എ ടീമിലും

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി. അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മുപ്പതുകാരനായ പാട്ടീദാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 46 റൺസ് ശരാശരിയിൽ നാലായിരത്തിലധികം റൺസെടുത്തിട്ടുണ്ട്. ഇതിൽ 12 സെഞ്ചുറികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരേ രണ്ട് സെഞ്ചുറികൾ നേടിയ പ്രകടനമാണ് ടെസ്റ്റ് …

വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ എ ടീമിലും Read More »

ഡൽഹിയിൽ സീനിയഴ്സിന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ശാസ്ത്രി നഗറിലെ സർക്കാർ സകൂളിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. ആശുപത്രിയിൽ വച്ചായിരുന്നു മരണമെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. ജനുവരി 11 നാണ് സംഭവം നടക്കുന്നത്. ചികിത്സയിലിരിക്കെ ജനുവരി 20 നാണ് 12 വയസുകാരൻറ മരണം. തൻറെ മകനെ സ്കൂളിൽ വച്ച് സീനിയേഴ്സ് മർദ്ദിച്ചതായും കാലിന് പരിക്കേറ്റതായും കുട്ടിയുടെ പിതാവ് രാഹുൽ ശർമ പറഞ്ഞു. കുട്ടിയെ എന്തിനാണ് സീനിയർ വിദ്യാർഥികൾ അക്രമിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ …

ഡൽഹിയിൽ സീനിയഴ്സിന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു Read More »

മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ​ഗവർണർ

ചെന്നൈ: മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ഗവർണർ ആർ.എൻ രവി നടത്തിയ പരാമർശം വിവാദത്തിൽ. 1942 നു ശേഷം മഹാത്മഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നുമാണ് അദ്ദേഹത്തിന്‍റെ പരാമർശം. അണ്ണാ സർവ്വകലാശാല ക്യാംപസിൽ നടന്ന സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് ഗവർണറുടെ പരാമർശങ്ങൾ. സുഭാഷ് ചന്ദ്രബോസിന്‍റെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസഹകരണ സമരത്തിൽ കാര്യമായ ഒന്നുമുണ്ടായില്ല. മുഹമ്മദലി …

മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ​ഗവർണർ Read More »

എൽ.റ്റി.റ്റി; വിപുലീകരണം അവസാന ഘട്ടത്തിൽ

മുംബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനസുകളിലൊന്നായ ലോകമാന്യ തിലക് ടെർമിനസ്(എൽ.റ്റി.റ്റി) അവധി കാലത്ത് യാത്രക്കാരെ കൊണ്ട് തിങ്ങിനിറയാറുണ്ട്. ആ സമയങ്ങളിൽ നേരിടുന്ന തിരക്ക് കുറയ്ക്കാന്‍, 2 അധിക പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണം റെയിൽവേ തീരുമാനിച്ചത്. പുതിയ റിപ്പോർട്ട് അനുസരിച്ച്, പദ്ധതി ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ഏപ്രിൽ മാസത്തിനു മുമ്പ് ഇത് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അതേസമയം 2023 ഡിസംബറിൽ പദ്ധതിയുടെ സമയപരിധി അവസാനിച്ചിരുന്നു. നിലവിൽ, അഞ്ച് പ്ലാറ്റ്‌ഫോമുകളിലായി പ്രതിദിനം 70,000 യാത്രക്കാരെയാണ് …

എൽ.റ്റി.റ്റി; വിപുലീകരണം അവസാന ഘട്ടത്തിൽ Read More »

ഇംഗ്ലണ്ടിനെതിരേ കോലിക്കു പകരം ആര്?

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് സ്റ്റാർ ബാറ്റർ വിരാട് കോലി പിൻമാറിയതോടെ സെലക്റ്റർമാർ പറ്റിയ പകരക്കാരനെ തേടുന്നു. നേരിട്ട ഇടപെടേണ്ട ചില വ്യക്തിപരമായ ചില കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്നു എന്നാണ് ബി.സി.സി.ഐയുടെ വിശദീകരണം. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന ഹൈദരാബാദിൽ കോലി എത്തിച്ചേർന്നെങ്കിലും ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. ചേതേശ്വർ പൂജാര, രജത് പാട്ടിദാർ, അഭിമന്യു ഈശ്വരൻ, സർഫറാസ് ഖാൻ തുടങ്ങിയവരെയാണ് കോലിയുടെ സ്ഥാനത്തേക്ക് സെലക്റ്റർമാർ പരിഗണിക്കുന്നത്. …

ഇംഗ്ലണ്ടിനെതിരേ കോലിക്കു പകരം ആര്? Read More »