Timely news thodupuzha

logo

പകരം മന്ത്രി: മുൻഗണന സി എച്ച് കുഞ്ഞമ്പുവിനും എ എൻ ഷംസീറിനും

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച് പാർട്ടി സെക്രട്ടറിയായ പിണറായി വിജയന്‍റെ പാതയിലാണ് എം.വി. ഗോവിന്ദനും. സിപിഎം സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ അന്തരിച്ചതിനെ തുടർന്ന് നായനാർ സർക്കാരിലെ വൈദ്യുതി മന്ത്രിസ്ഥാനം രാജിവച്ചാണു പിണറായി 98ൽ പാർട്ടിയുടെ അമരത്തെത്തിയത്. എം.വി. ഗോവിന്ദൻ മാറുമ്പോൾ പകരം മന്ത്രിയാവാൻ സാധ്യത മൂന്നു സംസ്ഥാന സമിതി അംഗങ്ങൾക്ക്- സി.എച്ച്. കുഞ്ഞമ്പു, പി. നന്ദകുമാർ, എ.എൻ. ഷംസീർ. മൊത്തം മന്ത്രിസഭാ അഴിച്ചുപണിക്കു മുതിരാതെ ഗോവിന്ദന്‍റെ ഒഴിവു മാത്രം നികത്തുക എന്നതാണോ, അതോ സജി ചെറിയാന്‍റെ ഒഴിവും നികത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു മന്ത്രി മാത്രം പുതിയതായി വന്നാലും മറ്റുള്ളവരുടെ വകുപ്പുകളിൽ മാറ്റം ഉണ്ടായിക്കൂടെന്നുമില്ല.
ഉദുമ എംഎൽഎ സി.എച്ച്. കുഞ്ഞമ്പുവാണ് സാധ്യത കൽപ്പിക്കപ്പെടുന്ന പ്രമുഖൻ. രണ്ടാം പിണറായി മന്ത്രിസഭയിൽ കാസർഗോഡു നിന്ന് അംഗങ്ങളില്ല എന്നതും, ഒന്നിലേറെ തവണ എംഎൽഎയായി എന്നതും അനുകൂല ഘടകം. സിഐടിയു അഖിലേന്ത്യാ ഭാരവാഹി കൂടിയായ പൊന്നാനി എംഎൽഎ പി. നന്ദകുമാറിനുള്ള “അയോഗ്യത’ അതോടെ മലപ്പുറം ജില്ലയ്ക്ക് രണ്ടു മന്ത്രിമാരുണ്ടാകും എന്നതാണ്. മന്ത്രിയായാൽ തൊഴിൽ വകുപ്പാകും സാധ്യത. 
എ.എൻ. ഷംസീറിനെ കണ്ണൂർ ക്വാട്ടയിൽ പരിഗണിച്ചേക്കാം. ഒന്നാം പിണറായി സർക്കാരിൽ കണ്ണൂരിനു മൂന്നു മന്ത്രിമാരുണ്ടായിരുന്നു. ഗോവിന്ദൻ ഒഴിയുന്നതോടെ ഇത്തവണ മുഖ്യമന്ത്രിയിൽ മാത്രമായി കണ്ണൂർ ഒതുങ്ങും. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും മേയറുമായിരുന്ന വി. ശിവൻകുട്ടിയെ തദ്ദേശ വകുപ്പിലേക്കു പരിഗണിച്ചുകൂടെന്നില്ല. വിദ്യാഭ്യാസം പഴയതു പോലെ ഒറ്റ വകുപ്പാക്കി ആർ. ബിന്ദുവിന് നൽകാനുള്ള സാധ്യതയും തള്ളാനാവില്ല. സ്പീക്കർ എം.ബി. രാജേഷ് മന്ത്രിസ്ഥാനത്തെത്തുമെന്നും കെ.കെ. ശൈലജ സ്പീക്കറാകുമെന്നുമുള്ള പ്രചാരണം ശക്തമാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്പീക്കറാക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നു. ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് രാജിവച്ച സജി ചെറിയാനെ തിരിച്ചുകൊണ്ടുവരാനാണ് പാർട്ടിക്കു താത്പര്യം. എന്നാൽ, കേസ് കോടതിയിലിരിക്കെ അതിനു മുതിർന്നാൽ തിരിച്ചടിയായാലോ എന്ന ആശങ്കയുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *