Timely news thodupuzha

logo

ചുട്ട് പൊള്ളുകയല്ലേ; ഈ വെയിലത്ത് ഓംലെറ്റ് ഉണ്ടാക്കാൻ തീ എന്തിന്..!

പ്രതികൂലസാഹചര്യങ്ങളെയും അനുകൂലമാക്കുന്ന ചിലരുണ്ട്. രാജ്യമെങ്ങും കടുത്ത ചൂട് അനുഭവപ്പെടുന്പോൾ തീയില്ലാതെ മുട്ട ഓംലെറ്റ് ഉണ്ടാക്കാമെന്നു കാണിക്കുകയാണു കർണാടകയിലെ ഒരു യുവാവ്.

റായ്ചൂർ ജില്ലയിലെ ലിംഗസഗുരു പട്ടണത്തിലാണ് ഇയാളുടെ കൗതുകകരമായ പാചകം അരങ്ങേറിയത്. വെയിലത്ത് ഇരുന്പുചട്ടി വച്ചായിരുന്നു പാചകം. കനത്ത വെയിലിൽ പെട്ടെന്നുതന്നെ ചട്ടി ചൂടായി. തുടർന്നു മുട്ട പൊട്ടിച്ചു ചട്ടിയിലേക്കൊഴിച്ചു, കൂടെ ചേരുവകളും. നിമിഷങ്ങൾക്കുള്ളിൽ അടിപൊളി ഓംലെറ്റ് റെഡി. 

കേരളത്തിലേതുപോലെ കർണാടകയും വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. ചിലയിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം കർണാടകയിലെ പല ഭാഗങ്ങളിലും ജലക്ഷാമവും നേരിടുന്നു. വെയിൽച്ചൂടിൽ ഓംലെറ്റ് തയാറാക്കിയ റായ്ചൂരിൽ 44 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണു താപനില.

Leave a Comment

Your email address will not be published. Required fields are marked *